"പ്രതീക്ഷകൾ അകന്നു പോകാനിരുന്ന ഒരു സമൂഹ വൃന്ദത്തിനകത്ത് പ്രതീക്ഷയുടെ അനന്തമായ പർവങ്ങളെ കുടിയിരുത്തിയെന്നതാണ് ഖസ്സാം നിർവഹിച്ച ഏറ്റവും വലിയ, സമാനതകളില്ലാത്ത ദൗത്യം."


"പ്രതീക്ഷകൾ അകന്നു പോകാനിരുന്ന ഒരു സമൂഹ വൃന്ദത്തിനകത്ത് പ്രതീക്ഷയുടെ അനന്തമായ പർവങ്ങളെ കുടിയിരുത്തിയെന്നതാണ് ഖസ്സാം നിർവഹിച്ച ഏറ്റവും വലിയ, സമാനതകളില്ലാത്ത ദൗത്യം."

"ഇരുപതാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിന്റെ ഒന്നാം നമ്പർ ആയുധമാണ് സയണിസ്റ്റ് ഡോളറിസം. അതിൻ്റെ സുപ്രധാന സൂക്ഷിപ്പുകേന്ദ്രങ്ങളിലൊന്ന് ഇസ്രയേലാണ്."

നറൂതൊയിലെ നറൂതൊ ഷിപ്പുഡെന്, ഡീമൺ സ്ലേയറിലെ താഞ്ചിറോ എന്നീ കഥാപാത്രങ്ങളൊക്കെ ജനപ്രീതി നേടിയത് നിഞ്ച മാംഗ (നറൂതൊ), സാമുറായ് മാംഗ (ഡീമ സ്ലേയര്‍) എന്നീ തരങ്ങളില്‍ മാത്രം ഒതുങ്ങുന്നതിനാലല്ല മറിച്ച്, അതിലെല്ലാം ഉള്‍ക്കൊള്ളുന്ന ആത്മീയപാഠങ്ങള്‍ മൂലവുമാണന്നാണ് യമാമോതൊയുടെ കണ്ടെത്തല്‍.

എന്നാല്‍ ഇതിന് വൈരുധ്യമായി, വിഗ്രഹഭഞ്ജകര്‍ എന്നതിനപ്പുറം പല മുസ്ലിംകളും പ്രവാചകരുടെയും മറ്റു പ്രതിഷ്ഠകളുടെയും സ്വര്‍ണ ബിംബങ്ങളെ ആരാധിക്കുന്നവരായി തന്നെ നിരൂപിക്കപ്പെടാറുണ്ട്.

"കലീല വ ദിംന പ്രചാരം നേടിയ ലാന്‍ഡ്സ്കേപ്പിനെക്കുറിച്ച് പരിശോധന നടത്തുമ്പോള്‍, ബൈബിളിന് മാത്രമേ അത്രയും കൂടുതല്‍ പ്രചാരണം ലഭിച്ചിട്ടുള്ളൂ എന്ന് എഡ്ജര്‍ടണ്‍ പറഞ്ഞത് വ്യര്‍ഥമല്ലെന്ന് മനസ്സിലാകും.

'മാല്‍കം, നീ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുക. നിനക്കൊരിക്കലും അഭിഭാഷകാനാവാനാവില്ല'. തന്റെ ഭാവി സ്വപ്നങ്ങളെക്കുറിച്ച് വര്ണിച…

'കയറൂരി വിട്ട മൃഗങ്ങളെന്നപോല് നിര്‍ലജ്ജം കൊലവിളി നടത്തിയും ഭീതി പടര്‍ത്തിയും ആര്‍ത്തിപൂണ്ട പ്രാപ്പിടിയന്മാര് പ്രാവിന്‍കൂട്ടത്തെ ചെന്നക്രമിക്കുന്ന പോലെ, അല്ലെങ്കില്‍ രൗദ്രരായ ചെന്നായക്കൂട്ടങ്ങള്‍ ആട്ടിന്‍പറ്റങ്ങളെ അക്രമിക്കുന്ന പോലെ അവര്‍ നഗരത്തെ വലയം വെച്ചു. സ്വര്‍ണ്ണം തുന്നിച്ചേര്‍ത്തതും ആഭരണങ്ങള്‍ പതിച്ചതുമായ മെത്തകളും തലയണകളും തുണ്ടംതുണ്ടമായി കീറിയെറിയപ്പെട്ടു. ഹറമിലെ(അന്തഃപുരം) മറക്കുള്ളിലുണ്ടായിരുന്ന സ്ത്രീകള്‍ കളിപ്പാട്ടങ്ങള്‍ പോലെ തെരുവുകളിലൂടെയും ഇടവഴികളിലൂടെയും വലിച്ചിഴക്കപ്പെട്ടു.

അധികപേരും പിന്തുടരുന്ന യാഥാസ്ഥിക വീക്ഷണങ്ങള്‍(Conservative Views) ഇസ്ലാമിന്റെ കാഴ്ച്ചപ്പാടുകളല്ല; കൊളോണിയല്‍ സ്വാധീനത്തിന്റെ ബാക്കിപത്രങ്ങളാണവ. ഉദാഹരണത്തിന്, ഇംഗ്ലീഷ് പൊതു നിയമ പ്രകാരം വിവാഹിതയായ സ്ത്രീയെ പ്രത്യേക വ്യക്തിയായി പരിഗണിച്ചിരുന്നില്ല. സ്വാഭാവികമായും അവളുടെ സ്വത്തവകാശം ഭര്‍ത്താവിനായിരുന്നു (മറ്റു യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളിലും ഈ നിയമം നിലനിന്നിരുന്നു). കവേച്ചര് (coverture) എന്ന പേരില്‍ നിലനിന്നിരുന്ന ഈ നിയമം 1880-കളിലാണ് അസാധുവാകുന്നത്.

കാപ്പിരി ആത്മാക്കള്‍ തങ്ങളുടെ ഭാരിച്ച ചരിത്ര സ്മരണകള്‍ അയവിറക്കുന്നവര്‍ക്ക് സുകൃതം പകരുന്നവരായി തീരപ്രദേശങ്ങളില്‍ ഇന്നും അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്ന വിശ്വാസം പോലെ നിലവിലുള്ള ആഫ്രിക്കന്‍ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള ആരാധനാലയങ്ങളും ആഫ്രിക്കയുമായുള്ള കേരളത്തിന്റെ തീരദേശ ബന്ധം മനസ്സിലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

എഴുത്തുകാര്‍, ശൃംഗാരത്തിന്റെയും ആക്ഷേപത്തിന്റെയും രൂപങ്ങളിലൂടെ സ്ത്രീകളെ ചിത്രീകരിക്കുക വഴി വൃദ്ധകളായ സ്ത്രീകള്‍ ജ്ഞാനികളായിരുന്നുവെന്ന യാഥാര്‍ഥ്യത്തെ മറച്ചുവെക്കാന്‍കൂടിയാണ് അവര്‍ ശ്രമിക്കുന്നത്. ഏറ്റവും ചുരുങ്ങിയത്, ആദം ബൂര്സി ചെയ്തതുപോലെ ജ്ഞാനം, മന്ത്രവാദം പോലുള്ളവ സ്ത്രീകള്‍ക്കിടയില്‍ പങ്ക് വെക്കപ്പെട്ടിരുന്നെന്ന സത്യമെങ്കിലും പൊതുശ്രദ്ധയിലെത്തിക്കേണ്ടിയിരുന്നു.